പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. പ്രധാന വേദികളുടെ പട്ടികയില്‍ ഒരിടത്തും കേരളത്തിന്റെ പേരില്ല. പ്രധാന മത്സരങ്ങള്‍ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ സന്നാഹ മത്സരങ്ങള്‍ മാത്രമാണ് അരങ്ങേറുക
സംഭാവനയ്ക്ക് പുറമേ, 250 കോടി രൂപയും ജിഎസ്ടി നികുതിയും നൽകിയാണ് കമ്പനികൾ ഓരോ കോർപറേറ്റ് ബോക്‌സും സ്വന്തമാക്കിയത്. 25 വർഷത്തേക്കാണിത്. സംഭാവന നൽകിയ കമ്പനിയുടെ പേരിൽ പവലിയൻ എൻഡുകൾ നൽകണമെന്നായിരുന്നു കരാര്‍.